Malabar Jagratha

കാഷ് അവാര്‍ഡിന് അപേക്ഷിക്കാം

*‎‎2025-26 അധ്യയന വര്‍ഷം സ്റ്റേറ്റ് സിലബസില്‍ 10, പ്ലസ് ടു ക്ലാസുകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍/എ പ്ലസ് ലഭിച്ചവരും സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്ട്രീമുകളില്‍ 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് (അഡീഷണല്‍ വിഷയം ഒഴികെ) ലഭിച്ചവരുമായ വിമുക്ത ഭടന്മാരുടെ മക്കള്‍ക്കുള്ള കാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സര്‍വീസ് പ്ലസ്/ഓണ്‍ലൈന്‍ (serviceonline.gov.in/kerala) മുഖേന അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും ആഗസ്റ്റ് 15നകം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ലഭ്യമാക്കണം.

Read More

നിപ പ്രതിരോധത്തിൽ ആശ്വാസം; ഒരാൾ കൂടി ആശുപത്രി വിട്ടു, സമ്പർക്കപ്പട്ടികയിലുള്ള രണ്ടുപേരുടെ പരിശോധനാഫലവും നെഗറ്റീവ്. നിലവിൽ 104 പേർ നിരീക്ഷണത്തിൽ.

കോഴിക്കോട്: നിപ വൈറസ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് ചികിത്സയിലും നിരീക്ഷണത്തിലുമായിരുന്ന ഒരാൾ കൂടി രോഗലക്ഷണങ്ങൾ കുറഞ്ഞതിനെ തുടർന്ന് ആശുപത്രി വിട്ടു. ഇതോടെ സമ്പർക്കപ്പട്ടികയിൽ നിന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഒമ്പത് പേരിൽ അഞ്ചുപേർ ഡിസ്ചാർജായി. നിലവിൽ നാല് പേർ കൂടി നിരീക്ഷണത്തിൽ തുടരുകയാണ്.നിപ സ്ഥിരീകരിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിൽ തുടരുകയാണ്. രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന ഒരു ആരോഗ്യ പ്രവർത്തകയുടെയും മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലായിരുന്ന ഒരു ബന്ധുവിന്റെയും പരിശോധനാഫലം നെഗറ്റീവായതായി ആരോഗ്യ വകുപ്പ് അറിയിച്ചു.ഇന്ന് പുതിയതായി…

Read More

മീൻ പിടിച്ചാൽ കർശന നടപടി.. ഫിഷറീസ് വകുപ്പ്

മഴക്കാലത്ത് ഉള്‍നാടന്‍ ജലാശയങ്ങളിലെ മത്സ്യസമ്പത്തിന് ഭീഷണിയാകുന്ന ഊത്തപിടിത്തത്തിനെതിരെ ഫിഷറീസ് വകുപ്പ് നടപടി കര്‍ശനമാക്കി. ജില്ലയില്‍ പട്ടാമ്പി, തൃത്താല, പെരിങ്ങോട്ടുകുറുശ്ശി, ഞാങ്ങാട്ടിരി, കൊടുമുണ്ട പ്രദേശങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച വലകള്‍ ഫിഷറീസ് വകുപ്പ് പിടിച്ചെടുത്ത് പിഴ ഈടാക്കി. മത്സ്യങ്ങളുടെ പ്രജനനകാലമായ ജൂണ്‍, ജൂലൈ മാസങ്ങളില്‍ നടക്കുന്ന ഊത്തപിടിത്തം തടയാന്‍ ജില്ലയിലുടനീളം ഫിഷറീസ് പട്രോളിങ് സംഘം പരിശോധന നടത്തും.കേരള ഉള്‍നാടന്‍ ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ ആക്ട് പ്രകാരം മത്സ്യങ്ങളുടെ പ്രജനനകാലത്ത് ഊത്തപിടിത്തം വിലക്കിയിട്ടുണ്ട്. അടക്കംകൊല്ലി വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം, 20 മില്ലി…

Read More

വിവാഹ നിശ്ചയ ഒരുക്കങ്ങൾക്കിടെ 22കാരിയുടെ ആത്മഹത്യ; വിവാഹത്തിൽ നിന്ന് പിന്മാറുകയും ബോഡി ഷെയ്മിങ് നടത്തുകയും ചെയ്തതായി പ്രതിശ്രുത വരനെതിരെ കുടുംബത്തിന്റെ ആരോപണം.

കോഴിക്കോട്: താമരശ്ശേരിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരനെതിരേ ഗുരുതര ആരോപണവുമായി കുടുംബം. വിവാഹത്തിൽ നിന്ന് പിന്മാറിയതാണ് മകളെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് മരിച്ച നന്ദന പ്രദീപിന്റെ മാതാപിതാക്കളും ബന്ധുക്കളും ആരോപിക്കുന്നത്.കഴിഞ്ഞ ജൂൺ 8നാണ് താമരശ്ശേരി അമ്പായത്തോട് മിച്ചഭൂമിയിൽ താമസിക്കുന്ന പ്രദീപ് കുമാർബിന്ദു ദമ്പതികളുടെ മകൾ നന്ദന പ്രദീപ് (22)യെ വീട്ടിലെ ഡൈനിങ് ഹാളിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയായിരുന്നു സംഭവം.കോഴിക്കോട് ഒരു മാൾ സന്ദർശിച്ചപ്പോഴാണ് കൊണ്ടോട്ടി പുളിക്കൽവയൽ സ്വദേശിയും…

Read More

കെഎസ്ആർടിസി കളക്ഷനിൽ റെക്കോർഡ് വർദ്ധന.

പത്തനാപുരം: പ്രിയദർശിനി സൗജന്യ യാത്രയ്ക്കിടയിലും കണക്ക് കൂട്ടലുകൾ തെറ്റിച്ച് കെ.എസ്.ആർ.ടി.സി കലക്ഷനിൽ വൻ വർധന. സ്ത്രീകൾക്ക് സൗജന്യ യാത്ര ഏർപ്പെടുത്തിയ ആദ്യ ദിവസമായ തിങ്കളാഴ്ച പത്തനാപുരം ഡിപ്പോയിൽ 12,37,726 രൂപ കലക്ഷൻ നേടാനായി. സാധാരണ തിങ്കളാഴ്ച ദിവസങ്ങളിലേതിനേക്കാൾ വർധനയാണ് ഇക്കുറി.ഡിപ്പോയിൽനിന്ന് ഓപറേറ്റ് ചെയ്യുന്ന 51 ഓർഡിനറി ബസുകളിൽനിന്ന് 6,04,557 രൂപ കലക്ഷൻ ഇനത്തിൽ നേടി. 33,621 പേർ ഓർഡിനറി ബസിൽ യാത്ര ചെയ്തപ്പോൾ, പ്രിയദർശിനി ഫ്രീ ടിക്കറ്റ് (പി.എഫ്.ടി ) ഉപയോഗപ്പെടുത്തിയത് 15,989 സ്ത്രീകളാണ്. ഇതിൽ സ്ത്രീ…

Read More

ഇൻസ്റ്റഗ്രാമിൽ തുടങ്ങിയ പ്രണയം ദുരന്തത്തിൽ; ബെംഗളൂരുവിൽ യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ കാമുകൻ അറസ്റ്റിൽ.

ബെംഗളൂരു: വാക്കുതർക്കത്തിനിടെ പെൺസുഹൃത്തിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹാസൻ ജില്ലയിലെ സക്‌ഷ്പുർ സ്വദേശിനിയായ 20കാരി അനുഷയാണ് കൊല്ലപ്പെട്ടത്. കേസിൽ പ്രതിയായ ശരത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവരും പിന്നീട് പ്രണയത്തിലാവുകയും ഒരുമിച്ച് താമസിക്കുകയുമായിരുന്നു. വാട്ടർ ടാങ്കർ ഡ്രൈവറായ ശരത്തും അനുഷയും കഴിഞ്ഞ ആറുമാസമായി ബെംഗളൂരുവിലെ മല്ലേശ്വരത്ത് വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു.ശനിയാഴ്ച രാത്രി ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. തർക്കത്തിനിടെ ശരത് അനുഷയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് അന്വേഷണ…

Read More

നീറ്റ് പരീക്ഷാ സമ്മർദം വീണ്ടും ജീവൻ കവർന്നു; ഡെറാഡൂണിൽ 23കാരി ആത്മഹത്യ ചെയ്തു

ഡെറാഡൂൺ: നീറ്റ് പരീക്ഷാ തയ്യാറെടുപ്പിനിടെയുണ്ടായ മാനസിക സമ്മർദത്തെ തുടർന്ന് ഉത്തരാഖണ്ഡിൽ 23കാരി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. ഡെറാഡൂണിലെ ചന്ദ്രമണി കോളനിയിൽ താമസിച്ചിരുന്ന റിയ കുമാരി താപയാണ് മരിച്ചത്. വീട്ടിലെ മുറിയിൽ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ യുവതിയെ കണ്ടെത്തുകയായിരുന്നു.മാതാപിതാക്കൾക്കായി എഴുതിവെച്ച ആത്മഹത്യാക്കുറിപ്പിൽ “ഐ ലവ് യു മമ്മി, പാപ്പ. ഇതിൽ ആർക്കും പങ്കില്ല” എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഉച്ചഭക്ഷണത്തിനായി വിളിക്കാനെത്തിയ അമ്മയ്ക്ക് വാതിൽ തുറക്കാത്തതിനെ തുടർന്ന് കുടുംബാംഗങ്ങൾ വാതിൽ ബലമായി തുറന്നപ്പോഴാണ് റിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്.പൊലീസ് നടത്തിയ…

Read More

:പി.എം ശ്രീ പദ്ധതിയിൽ കേരളം തുടരും; കരിക്കുലം സ്വാതന്ത്ര്യത്തിൽ കേന്ദ്ര ഇടപെടൽ വേണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ആശയപരമായ നിലപാട് അറിയിക്കാൻ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു.

പി.എം ശ്രീ പദ്ധതിയിൽ കേരളം തിരുവനന്തപുരം: പി.എം ശ്രീ (PM SHRI) പദ്ധതിയിൽ കേരളം നിലവിൽ പങ്കാളിയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. ഇടതു സർക്കാർ പദ്ധതിയിൽ പങ്കാളിയാകുന്ന ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനാൽ കേരളം പദ്ധതിയുടെ ഭാഗമാണെന്നും, പദ്ധതി വേണ്ടെന്ന് വെച്ച് കേന്ദ്രസർക്കാരിന് കത്ത് നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനം ഇതിനകം 99 കോടിയിലധികം രൂപ സ്വീകരിച്ചിട്ടുണ്ടെന്നും, കേന്ദ്രസർക്കാർ 106 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. അതിനാൽ പദ്ധതി സംബന്ധിച്ച കാര്യങ്ങളിൽ വസ്തുതാപരമായ സമീപനമാണ് സർക്കാർ…

Read More

നിപ്പ ഭീതിക്കിടെ ബേപ്പൂരിലെ മാനിറ്റോ കെട്ടിടം ആശങ്കയാകുന്നു; ജനങ്ങളുടെ ഭയം അകറ്റാൻ അടിയന്തര നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

മാനിറ്റോ കെട്ടിടം: ജനങ്ങളുടെ ആശങ്ക അകറ്റാൻ അടിയന്തര നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻകോഴിക്കോട്: വവ്വാലുകളുടെ ആവാസ കേന്ദ്രമായി മാറിയ ബേപ്പൂർ ബി.സി. റോഡ് മിനി സ്റ്റേഡിയത്തിന് സമീപത്തെ “മാനിറ്റോ” കെട്ടിടത്തെ ചൊല്ലിയുള്ള പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചു. ജില്ലാ കളക്ടറും കോർപ്പറേഷൻ സെക്രട്ടറിയും സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു.പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി….

Read More

വഴിവിട്ട നിയമനം ഷിനു ചൊവ്വായുടെയും ചിത്രേഷ് നടേശന്റെയും എസ് ഐ പരിശീലനം മരവിപ്പിച്ച് ആഭ്യന്തര വകുപ്പ്

ബോഡി ബിൽഡർ ആയ ഷിനു ചുവയുടെയും ചിത്ര നടേശന്റെയും പരിശീലനം മരവിപ്പിച്ചുകൊണ്ട് ആഭ്യന്തരവകുപ്പ് ഉത്തരവു പുറത്തിറക്കിമുമ്പ് തന്നെ പിണറായി വിജയൻ സർക്കാരിൻറെ വഴിവിട്ട നിയമനത്തിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നിരുന്നു പരിശീലനം ഇന്ന് തുടങ്ങാൻ ഇരിക്കുകയാണ് ഈ നടപടിയുമായി ആഭ്യന്തര വകുപ്പ് മുന്നോട്ടു വന്നിരിക്കുന്നത്ബോഡി ബിൽഡിംഗ് ഒരു മത്സരയിനം അല്ലെന്നും സ്പോർട്സ് കോട്ടയിൽ ഉൾപ്പെടുത്താൻ സാധിക്കില്ലെന്നും മുമ്പ് തന്നെ ആക്ഷേപം ഉയർന്നിരുന്നുഈ വിഷയത്തിൽ സമഗ്രമായ ഒരു റിപ്പോർട്ട് ആഭ്യന്തരമന്ത്രി ഡിജിപിയുടെ ആവശ്യപ്പെടുകയും റിപ്പോർട്ട് വന്നതിനുശേഷം നിയമന കാര്യത്തിൽ നടപടി…

Read More